إعدادات العرض
1- വിധിപറയുന്നതിന് കൈക്കൂലി വാങ്ങുന്നവനെയും നൽകുന്നവനെയും നബി -ﷺ- ശപിച്ചിരിക്കുന്നു.
2- അല്ലാഹുവിൻ്റെ റസൂൽ (ﷺ) തന്റെ കുഞ്ഞുവീടിന്റെ വാതിൽക്കൽ വെച്ച് ഒരു തർക്കത്തിന്റെ ശബ്ദം കേട്ടു.
3- ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.
4- കോപിഷ്ഠനായിരിക്കെ നിങ്ങളിലൊരാളും തന്നെ രണ്ടുപേർക്കിടയിൽ വിധി പറയാൻ പാടില്ല.