إعدادات العرض
1- മുസ്ലിംകളിൽപെട്ട ഒരാൾ അല്ലാഹുവിൻ്റെ റസൂൽﷺയുടെ അരികിലേക്ക് -അവിടുന്ന് മസ്ജിദിലായിരിക്കെ-വന്നുകൊണ്ടുപറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഞാൻ വ്യഭിചരിച്ചുപോയി!
2- മദ്യപിച്ച ഒരാളെ നബി (ﷺ) യുടെ അരികിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അയാൾക്ക് ഈത്തപ്പനത്തണ്ട് കൊണ്ട് നാൽപതോളം അടിശിക്ഷ നടപ്പാക്കി.
3- മൂന്ന് ദിർഹം വിലയുള്ള ഒരു പരിച മോഷ്ടിച്ചതിന് നബി (ﷺ) ഒരാളുടെ കൈ വെട്ടുകയെന്ന ശിക്ഷ നടപ്പിലാകുകയുണ്ടായി.
4- ലഹരിയുണ്ടാകുന്ന ഏത് പാനീയവും ഹറാമാകുന്നു.
5- മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള വിധി അവതരിക്കുകയുണ്ടായി. മദ്യം അഞ്ച് വസ്തുക്കളിൽ നിന്നാണ്: മുന്തിരി, ഈത്തപ്പഴം, തേൻ, ഗോതമ്പ്, ബാർലി എന്നിവയിൽ നിന്ന്.
6- ഒരു ദീനാറിന്റെ നാലിലൊന്ന് മുതൽ മുകളിലേക്ക് മോഷ്ടിച്ചാൽ കൈ മുറിക്കേണ്ടതാണ്.
7- അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾക്കല്ലാതെ പത്ത് അടിയിൽ കൂടുതൽ അടിക്കാൻ പാടില്ല.
8- ജൂതന്മാർ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ അരികിൽ വന്ന് അവരിൽപെട്ട ഒരു പുരുഷനും സ്ത്രീയും വ്യഭിചരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
9- മഖ്സും ഗോത്രക്കാരിയായ മോഷ്ടിച്ച പെണ്ണിൻറെ കാര്യം ഖുറൈശികൾക്ക് പ്രയാസമുണ്ടാക്കി.
10- വിവാഹിതയല്ലാത്ത ഒരു അടിമസ്ത്രീ വ്യഭിചരിച്ചാൽ എന്തുചെയ്യണമെന്ന് നബി (ﷺ) ചോദിക്കപ്പെട്ടു.
11- നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല.